പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു. അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും ഉണ്ടായിരുന്നു. അവനെ ബെല്ലിയർ തണ്ണിമത്തനിൽ കൃത്രിമ പരാഗണം ചെയ്യാൻ പരിശീലിപ്പിച്ചിരുന്നു. അവൻ അതിൽ സമർത്ഥനുമായിരുന്നു. ആ ഇടയ്ക്കാണ് സ്പെയിനിലെ രാജാവായ ഫിലിപ്പ് രണ്ടാമൻ താൻ കഴിച്ച ഭക്ഷണത്തിന്റെ അത്ഭുതകരമായ രുചി രഹസ്യം തിരക്കുന്നത്. അത് വാനിലയെന്നു അറിഞ്ഞതോടെ അവയെ തന്റെ തോട്ടങ്ങളിലും […]
↧